2018ൽ വിവാഹമോചന ഹർജി നൽകിയ വിജയ് തൻ്റെ ഭാര്യക്കെതിരെ ക്രൂരത ആരോപിച്ചിരുന്നു.
അവരുടെ മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഭാര്യക്ക് ജീവനാംശം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ വിവാഹമോചനത്തിന് നാഗരത്‌ന സമ്മതിച്ചില്ല.
നടപടിക്രമങ്ങൾക്കും വാദങ്ങൾക്കും ശേഷം, കേസിൽ വിധി ജൂൺ 13 ലേക്ക് കോടതി മാറ്റിവച്ചു. വ്യാഴാഴ്ച, വിജയുടെ ഹർജി റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
തൻ്റെ പങ്കാളിയായ കീർത്തി ഗൗഡയുമായി താരം വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വിജയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അവരുടെ മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഭാര്യക്ക് ജീവനാംശം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ വിവാഹമോചനത്തിന് നാഗരത്‌ന സമ്മതിച്ചില്ല.
നടപടിക്രമങ്ങൾക്കും വാദങ്ങൾക്കും ശേഷം, കേസിൽ വിധി ജൂൺ 13 ലേക്ക് കോടതി മാറ്റിവച്ചു. വ്യാഴാഴ്ച, വിജയുടെ ഹർജി റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
തൻ്റെ പങ്കാളിയായ കീർത്തി ഗൗഡയുമായി താരം വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വിജയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.